ഹായ് ഫ്രെണ്ട്സ്, ഞാൻ എഴുതുന്ന 'ഏദൻസിലെ പൂമ്പാറ്റകൾ' എന്ന കഥയുടെ നാല് പാർട്ടുകളും നിങ്ങൾ സ്വീകരിച്ചതിന് നന്ദിയുണ്ട്. അഞ്ചാമത്തെ പാർട്ടിന്റെ എഴുത്തിലാണ് ഞാൻ. അതിന്റെ എഴുത്തിന്റെ ഇടയിൽ 'മുന്നോട്ട് ഒരു വഴി'കിട്ടാതെ (writers block) ഇരുന്നപ്പോൾ തോന്നിയ ഒരു കഥയാണ് 'കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും' എന്ന ഈ കഥ. ഇതും നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.
ഇതിൽ നിഷിദ്ധസംഘമം എന്ന ടാഗ് വരുന്നുണ്ട് താല്പര്യമില്ലാത്തവർ സ്കിപ്പ് ചെയ്ത് പോകണമെന്ന് അറിയിക്കുന്നു..(Hypatia)
കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും.
Kallan Bharthavum Police Bharyayum | Author : Hypatia
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ചന്തപ്പുരം. നെൽ വയലുകളും, പച്ചക്കറികളും, വാഴ തോട്ടവും, തെങ്ങിൻ തോപ്പുകളും, കവുങ്ങിന് തോട്ടങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു പച്ച പുതച്ച പ്രകൃതിയുണ്ട് ചന്തപ്പുരത്തിന്.
ഉത്സവങ്ങളും നേർച്ചകളും പള്ളിപെരുന്നാളുകളും ഒരുപോലെ ആഘോഷങ്ങളാണ് ചന്തപ്പുരക്കാർക്ക്. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ഒരു ചന്തപ്പുരക്കാരുനും തമ്മിൽ തല്ലിയിട്ടില്ല.
പാവ പ്പെട്ടവനും സമ്പന്നനും ഒരു പോലെ ഇവിടെ ജീവിക്കുന്നുണ്ട്. പരസ്പ്പരം കൊടുത്തും വാങ്ങിയും സഹകരിച്ചുമാണ് ഇത്രയും കാലം ചന്തപ്പുര നിലനിന്നുപോന്നത്. സ്നേഹവും സമാധാനവും കളിയാടുന്ന ഈ ഭൂമിയിലെ ഒരു സുന്ദരഗ്രാമം.
പക്ഷെ, കുറച്ച് വർഷങ്ങളായിട്ട് ചന്തപ്പുരക്കാരുടെ തലവേദനയാണ് കള്ളൻ പത്രോസ്.
അമ്പലങ്ങളുടെയും പള്ളിയിലെയും ഭണ്ഡാരങ്ങൾ കുത്തി തുറക്കൽ, വീടിന് പുറത്ത് വെച്ച സാധനങ്ങൾ കാണാണാതാവുക, ആളില്ലാത്ത വീടുകൾ കുത്തി തുറന്ന് അലമാരയിൽ നിന്ന് പണ്ടവും പണവും മോഷ്ട്ടിക്കപെടുക തുടങ്ങിയ പരിപാടികൾ കുറച്ച് കാലമായിട്ട് ചന്തപ്പുരത്ത് നടക്കുന്നുണ്ട്.
കള്ളൻ പത്രോസാണ് അതിന് പിന്നിൽ എന്ന് എല്ലാവര്ക്കും സംശയമുണ്ടെങ്കിലും ഒന്നിനും തെളിവുകളില്ലാത്തതിനാൽ കേസെടുക്കാനോ പത്രോസിനെ അറസ്റ്റ് ചെയ്യാനോ ചന്തപ്പുര പോലീസുകാർക്ക് കഴിഞ്ഞില്ല.
അത്രയ്ക്കും വിദക്തനായിരുന്നു പത്രോസ്.
ചന്തപ്പുര ഒരു ഗ്രാമമാണെങ്കിലും അത്യാവശ്യം ആധുനിക സൗകര്യങ്ങളുള്ള ഗ്രാമം തന്നെയാണ്. മോഷണത്തിന് അതിലും വലിയ ടെക്നിക്കുകൾ പത്രോസിൻറെ കയ്യിലുമുണ്ട്.
ചന്തപ്പുരത്തെക്ക് കുടിയേറിപാർത്ത പീലിച്ചായന്റെയും അന്നമ്മയുടെയും മകനാണ് ഈ പറഞ്ഞ പത്രോസ്.
പത്രോസ് കുഞ്ഞായിരുന്നപ്പോൾ തന്നെ പീലിച്ചായനെ കർത്താവ് പരലോകത്തേക്ക് വിളിച്ചു.
അയാളൊരു നല്ല മനുഷ്യനായിരുന്നു.'മരിച്ചവരെ കുറിച്ച് തെറ്റ് പറയാൻ പാടില്ലാലോ.'
പീലിച്ചായനുണ്ടാക്കിയ ഒരു ചെറിയ കുടിലിലായിരുന്നു പിന്നീട് അന്നമ്മയുടെയും കോച്ച് പത്രോസിന്റെയും താമസം.
ഭർത്താവിനെ കർത്തവെടുത്തതോടു കൂടി അന്നമ്മയുടെ അന്നം മുട്ടി.
അന്നം മുട്ടിയ അന്നമ്മ തൊട്ടടുത്തെ തറവാടുകളിൽ വീട്ടുവേലക്ക് പോകാൻ തുടങ്ങി.
💬 Comments
View all comments