മദനപൊയിക 5 [Kannettan]
വൃത്തിയാക്കി. ഓമനേച്ചിയേ കാത്തിരുന്നു.
കുറേ നേരമായിട്ടും ഓമനേച്ചി വന്നില്ല, എനിക്കാകെ വല്ലാത്ത നിരാശയും സങ്കടവും ആയി, ഇന്നലെയും ചേച്ചിയെ ശരിക്കൊന്ന് കാണാൻ കഴിഞ്ഞില്ല. പിന്നെയും കുറച്ചൂടെ ടൈം കാത്തിരുന്ന ശേഷം ഞാൻ നേരെ കോലായിൽ വന്നിരുന്നു. അപ്പോഴാണ് അമ്മ വന്ന് പറയുന്നത് ഓമനയിക്ക് വയ്യ അതാ വരാത്തതെന്ന്. അത് കേട്ടപ്പോൾ എനിക് സങ്കടവും ടെൻഷനും ആയി. നന്നേ രാവിലെയായത്കൊണ്ട് ഇച്ചിരി കഴിഞ്ഞ് വിളിച്ച് നോക്കാം എന്നുകരുതിയിരുന്നു.
സമയം പോകുന്നെയില്ല... എന്തായിരിക്കും ഓമനേച്ചിക്ക് പറ്റിയത്..ആലോചിച്ചിരുന്നെൻ്റെ ക്ഷമ നശിച്ചു.
ഞാൻ തൻജ്ജത്തിന് ഓമനേച്ചിയുടെ നമ്പർ അമ്മയിൽ നിന്നും വാങ്ങി.ഫോണെടുത്തു ഓമനേച്ചിയേ വിളിച്ചു, ഫോണെടുക്കുന്നില്ല, വീണ്ടും വിളിച്ചു നോ റെസ്‌പോൺസ്. നേരിട്ട് ചെന്ന് അന്വേഷിക്കാം എന്ന് കരുതി ഞാൻ നേരെ ഓമനേച്ചിയുടെ വീട്ടിലേയ്ക്ക് വിട്ടു. വാതിലൊക്കെ അടഞ്ഞ് കിടക്കുകയാണ്, ബെൽ അടിച്ച് കുറേ നേരം കഴിഞ്ഞപ്പോൾ ഓമനേച്ചി പുറത്തേക്ക് വന്നു. ആകെ ക്ഷീണിതയാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി, പൂപോലിരുന്ന മുഖം വാടി തകർന്നിട്ടുണ്ട്.
"എന്ത് പറ്റി ചേച്ചി... അമ്മ പറഞ്ഞു വയ്യെന്ന്" ഞാൻ ടെൻഷനോടെ ചോതിച്ചു.
"ഒന്നില്ലടാ... വയ്യാ അതാ വരഞ്ഞേ.." ചേച്ചി മുടി മാടികെട്ടിക്കൊണ്ട് പറഞ്ഞു.
"ഡോക്ടർ നേ കണ്ടോ?"
"അതിൻ്റെയൊന്നും അവിശ്യമില്ലടാ.."
"അങ്ങനെ പറഞ്ഞാല് എങ്ങനെയാ.. കണ്ടിട്ട് തന്നെ എനിക്ക് സഹിക്കാനാവുന്നില്ല.. എന്ത് കോലായിത്. വാ റെഡി ആവൂ ഞാൻ കൊണ്ടോകാ ഹോസ്പിറ്റലിൽ."
"എടാ മണ്ടാ ഇത് സ്ഥിരം വരുന്നതാ.."
എനിക്കൊന്നും മനസിലായില്ല,
"സ്ഥിരം വരുന്നതോ!!?"
"എടാ പെണ്ണുങ്ങൾക്ക് മാസത്തിൽ വരില്ലേ..അത്, നന്നായി റെസ്റ്റെടുത്താൽ നാളേക്ക് ശരിയാവും."
"ഓഹ്... അങ്ങനെ.." അതും പറഞ്ഞ് ഞാൻ തലചൊറിഞ്ഞു.
"ഇങ്ങനൊരു പൊട്ടൻ.." ചേച്ചിയ്ക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല!!
"അമ്മ പറഞ്ഞപ്പോ ഞാനാകെ പേടിച്ചുപോയി."
"ഞാൻ ചതുപോവുന്നു വിചാരിച്ചോ..!!?" ചേച്ചിയെന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
"എങ്ങാനും ചത്തുപോയപിന്നെയെനിക്കാരുണ്ട്!!!" ഞാനും വിട്ടില്ല.
"കാണാതായപ്പോൾ എന്നെ അന്വേഷിച്ച് നീ വന്നല്ലോ!!" ചേച്ചി സ്നേഹത്തോടെ പറഞ്ഞു .
"വരാതിരിക്കാൻ പറ്റ്വോ.. എൻ്റെ പെണ്ണായിപ്പോയില്ലേ!!"
അത് കേട്ടപ്പോഴേകും ചേച്ചിയുടെ വാടിയ മുഖമൊന്ന് വിടന്ന് തുടുത്തു.
" ഇന്നലെ എന്തായിരുന്നു ഇടിയും മിന്നലും മഴയും " ചേച്ചി ഭീതിയോടെ പറഞ്ഞു .
"അതെയോ !!! സത്യംപറഞ്ഞാൽ ഞാനറിഞ്ഞില്ല കേട്ടോ... അങ്ങനെ കിടന്നുറങ്ങിപ്പോയി !"
"എന്നാ പിന്നെ ചേച്ചി റെസ്റ്റെടുത്തോ, ഞാൻ പൊവ്വാ.."
അതും പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു. ഓമനേച്ചിയേ കാണാതെ ഞാനെങ്ങനെ കഴിച്ചുകൂട്ടും എന്നാലോചിച്ച് സങ്കടപെട്ട് ഞാൻ വീട്ടിലേക്ക് നടന്നു.
ചായയൊക്കെ കുടിച്ച് ഞാൻ നേരെ ടൗണിലേക്ക്പോയി. കുറേ സമയം വായനശാലയിൽ പിള്ളേരൊക്കെയായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ്
തിരിച്ചു വീട്ടിലേക്ക് പോന്നപ്പോൾ ഉച്ച കഴിഞ്ഞിരുന്നു, വിശന്നിട്ടാണേൽ കണ്ണും കാണാൻ പറ്റണില്ല.
വീട്ടിൽ ആരെയും കാണാനില്ല , അമ്മ ഉറങ്ങുകയാണെന്ന് തോന്നുന്നു . ഞാൻ നേരെ പോയി സോഫയിലിരുന്നു.
💬 Comments
View all comments