മദനപൊയിക 8 [Kannettan]
പരിഗണനയും കൊടുക്കാതെ നഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതാലോചിക്കുമ്പോൾ എനിക്കൊരു കുറ്റബോധവും തോന്നാറില്ല, മറിച്ച് അവർ സ്വപ്നം കണ്ട ജീവിതം സാത്ഷാൽക്കരിക്കാൻ നിയോഗിക്കപ്പെട്ടവനയാണ് എനിക്ക് എന്നെ തോന്നാറ്.
എൻ്റെ ജീവിതത്തിൽ ഇങ്ങനൊരു സൗഭാഗ്യം വന്നുചേരുമെന്നു ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചിരുന്നില്ല. പക്ഷേ, കൈവന്ന സൗഭാഗ്യം കൈവിടാതെ നിലനിർത്തുന്നത്തിലാണ് കാര്യം.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ നടന്ന് നടന്ന് ഒടുവിൽ മോഹനേട്ടൻറെ വീടിൻ്റെ അടുത്തെത്തി.
മഴ തകൃതിയായി പെയ്യുന്നു, തോടു നിറഞ്ഞ് കവിഞ്ഞ് വഴിയിലൂടെ ഒഴുകുകയാണ്, ഞാൻ പതിയെ നടന്ന് മോഹനേട്ടൻ്റെ വീടിൻ്റെ മുന്നിലെത്തി.
മോഹനേട്ടൻ മുന്നിൽ തന്നെ ഇരിപ്പുണ്ട്, ഞാൻ പതിയെ നടന്ന് മുറ്റത്തെത്തിയതും, എൻ്റെ മാലാഖ അകത്ത് നിന്നും കോലയിലേക്ക് വന്ന് മോഹനേട്ടനോട് എന്തോ തിരക്കി, പിന്നെ അവിടെ നടന്നത് ഞാനോട്ടും പ്രതീക്ഷിക്കാത്തതാരുന്നു, മോഹനേട്ടൻ മുന്നിലിരുന്ന കസേര ചവിട്ടി തെറിപ്പിച്ച് രാധികേച്ചിയെ വല്ലാതെ ചീത്ത പറഞ്ഞു, അതും എൻ്റെ മുന്നിൽ വെച്ച്.
ഞാനാകെ വല്ലാതാപ്പോയി, രാധികേച്ചി ആണേൽ എന്നെ കണ്ടതും ചങ്ക് പൊട്ടി കണ്ണ് കലങ്ങി ദയനീയമായി എന്നെയൊന്ന് നോക്കി സാരീ തുമ്പ് കൊണ്ട് മുഖം പൊത്തി കരഞ്ഞു കൊണ്ട് അകത്തേക്ക് കയറിപ്പോയി.
ആ ഒരു കാഴ്ച്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തി, ഒരിക്കലും ഈ സമയത്ത് ഞാനിവിടെ വരരുതായിരുന്നു, ഞാനെന്നെ തന്നെ ശപിച്ചു, അതോടൊപ്പം മോഹനേട്ടനോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും വന്നു.
"നീ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്? കേറി വാ.." മോഹനേട്ടൻ എന്നെ കോലായിലേക്ക് ക്ഷണിച്ചു.
"ഇല്ല മോഹനേട്ടാ.. ഞാൻ പോയിട്ട് പിന്നൊരു ദിവസം വരാം." ഞാനൊരു മടിയോടെ പറഞ്ഞു.
"ഇത് കണ്ടിട്ടാണോ..!!! ഇതിവിടെ പതിവുള്ളതാ.. അതൊന്നും നീ കര്യക്കണ്ട, കേരിപ്പോര്." കസേര എനിക്ക് നേരെ നീക്കയിട്ടുകൊണ്ട് മോഹനേട്ടൻ പറഞ്ഞു.
ഞാനൊരു മടിയോടെ കോലായിലേക്ക് കയറി, കുട സൈഡിൽ വെച്ച ശേഷം, മുണ്ട് താഴ്തിയിട്ട ശേഷം കലായിലെ ഇരുത്തിയിൽ ഇരുന്നു.
"ഇവിടെയിരിക്കെടാ.."
"അതൊന്നും കൊഴപ്പില്ല, ഞാനിവിടെ ഇരുന്നോളാം"
രാധികേച്ചിയോടുള്ള സ്നേഹവും കരുതലും കാരണം എനിക്കിത് ചോതിക്കാതിരിക്കാൻ കഴിഞ്ഞില്ല,
"എന്തിനാ മോഹനേട്ടാ ചേച്ചിയെ ഇങ്ങനെ ചീത്ത പറയുന്നത്??" ഞാനൊരു താഴ്മയോടെ ചോതിച്ചു, കാരണം ഞാൻ അയാളുടെ വീട്ടിലാണല്ലോ ഇരിക്കണേ.
"ചീത്ത പറയാതെ പിന്നെ..!!? മനുഷ്യൻ നട്ടെല്ല് റബ്ബർ ആക്കിയിട്ടാണ് വന്നൊന്ന് റെസ്റ്റെടുക്കണെ, അപ്പോഴവൾക്ക് സർക്കീട്ട് പോണത്രേ" മോഹനേട്ടന് വീണ്ടും ദേഷ്യം വന്നു.
"ചേട്ടനല്ലാതെ ചേച്ചിയെ മറ്റാര പുറത്തൊക്കെ കൊണ്ടുപോവേണ്ടത്? വീട്ടിലെ ജോലിയും ചെയ്ത് കുഞ്ഞിനേം നോക്കി ഇവിടെ തന്നെ ഇരിപ്പല്ലേ... ആർക്കായാലും ഒന്ന് പുറത്ത് പോണം എന്നൊക്കെ തോന്നില്ലേ.." ഞാൻ രണ്ടും കൽപ്പിച്ച് അങ്ങ് പറഞ്ഞു.
"നീ വന്നിട്ട് അവൾക്ക് വക്കാലത്ത് പറയുകയാണോ!?"
ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും രാധികേച്ചി കണ്ണുകൾ തുടച്ചു കൊണ്ട് കൊലായിലേക്ക് വന്ന്,
" അവൻ പറഞ്ഞതിലെന്താ തെറ്റ്, ജോലിയും കഴിഞ്ഞ്
💬 Comments
View all comments